Sunday, December 1, 2013

ആരെ പഴിക്കണം

തകന്ന തനുവിനു
തണലേകാ വന്നവ
തകത്തെറിഞ്ഞു 
അവരുടെ ജീവിതം
തക്കം പാത്തിരുന്നു 
അവ സഖിമാ
വെക്കം കൈകോത്തു 
നടന്നീടാൻ...
അവരുടെ കൌശലം കണ്ടു 
പകച്ചു,ഒരു മാത്ര-
അറിയാതെ ഉള്ളി 
ചിരിച്ചുപോയീ.
കണികപോലും ആത്മാത്ഥത
ഇല്ലാത്ത സ്നേഹിതർ,
അകന്നു പോകുന്നത്
തന്നെ ഉത്തമം.
സ്വാത്ഥതയേറിയ 
കൂട്ടുകാ നമ്മുടെ,
ആത്മാവിനെപോലും 
നഷ്ടപെടുത്തീടും.
സ്ത്രീ തന്നെ അവക്കു 
ശത്രുവായീടുമ്പോ .
ആരെ പഴിക്കണം 
നാം നാരിമാ ....
Top of Form



No comments:

Post a Comment

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...