തകർന്ന തനുവിനു
തണലേകാൻ വന്നവൾ
തണലേകാൻ വന്നവൾ
തകർത്തെറിഞ്ഞു
അവരുടെ ജീവിതം
അവരുടെ ജീവിതം
തക്കം പാർത്തിരുന്നു
അവർ സഖിമാർ
അവർ സഖിമാർ
വെക്കം കൈകോർത്തു
നടന്നീടാൻ...
നടന്നീടാൻ...
അവരുടെ കൌശലം കണ്ടു
പകച്ചു,ഒരു മാത്ര-
പകച്ചു,ഒരു മാത്ര-
അറിയാതെ ഉള്ളിൽ
ചിരിച്ചുപോയീ.
ചിരിച്ചുപോയീ.
കണികപോലും ആത്മാർത്ഥത
ഇല്ലാത്ത സ്നേഹിതർ,
അകന്നു പോകുന്നത്
തന്നെ ഉത്തമം.
തന്നെ ഉത്തമം.
സ്വാർത്ഥതയേറിയ
കൂട്ടുകാർ നമ്മുടെ,
കൂട്ടുകാർ നമ്മുടെ,
ആത്മാവിനെപോലും
നഷ്ടപെടുത്തീടും.
നഷ്ടപെടുത്തീടും.
സ്ത്രീ തന്നെ അവൾക്കു
ശത്രുവായീടുമ്പോൾ .
ശത്രുവായീടുമ്പോൾ .
ആരെ പഴിക്കണം
നാം നാരിമാർ ....
നാം നാരിമാർ ....
No comments:
Post a Comment