അന്യരുടെ ആഗ്രഹങ്ങളെയും
മോഹങ്ങളെയും സ്വന്തമാക്കി
അത്യാർത്തിയോടെ
ജീവിതാസ്വാദനത്തിലാണ്ട
മർത്യർക്കറിയില്ലല്ലോ,
അവരുടെ കണ്ണീർശാപമേറ്റാൽ
ദുരന്തമേൽക്കാൻ തലമുറകൾ
ബാക്കിയെന്ന പരമാർത്ഥം!
പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ കാത്തിരിക്കുന്ന സ്വപ്നത്തേരിൽ ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...
No comments:
Post a Comment