അന്യരുടെ ആഗ്രഹങ്ങളെയും
മോഹങ്ങളെയും സ്വന്തമാക്കി
അത്യാർത്തിയോടെ
ജീവിതാസ്വാദനത്തിലാണ്ട
മർത്യർക്കറിയില്ലല്ലോ,
അവരുടെ കണ്ണീർശാപമേറ്റാൽ
ദുരന്തമേൽക്കാൻ തലമുറകൾ
ബാക്കിയെന്ന പരമാർത്ഥം!
സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...
No comments:
Post a Comment